Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Angamaly

മരണത്തിന്‍റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക്; മുംബൈ സ്വദേശിനിക്ക് തുണയായി ലിറ്റിൽ ഫ്ലവർ ആശുപത്രി

അങ്കമാലി: കേരളത്തിലെത്തിയ മുംബൈ സ്വദേശിനിക്ക് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ ഇടപെടലിലൂടെ ലഭിച്ചത് പുനർജന്മം. മൂന്നാർ സന്ദർശനത്തിനായി എത്തിയ സുസ്മിത (58) ആണ് ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് സുസ്മിതയും കുടുംബവും കേരളത്തിൽ എത്തിയത്.

എയർപോർട്ടിൽ ഇറങ്ങി പുറത്തിറങ്ങി കാറിൽ കയറുന്നതിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും തളർന്നു വീഴുകയുമായിരുന്നു. ഉടൻതന്നെ സിയാൽ ടെർമിനൽ ഒന്നിലെ മെഡിക്കൽ ടീം സ്ഥലത്തെത്തി സിപിആർ നൽകി ജീവൻ നിലനിർത്തി. 
ഉടൻതന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഹൃദയസ്തംഭനമാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഉടൻതന്നെ അതിസങ്കീർണമായ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. കാർഡിയോ തൊറാസിക് സർജൻമാരായ എ.കെ.ഡോ.റഫീഖ്, ഡോ. അൻവർ സി. വർഗീസ്, കാർഡിയോളജി മേധാവി ഡോ. സ്റ്റിജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

എയർപോർട്ടിൽ വെച്ച് കൃത്യസമയത്ത് തുടർച്ചയായി സിപിആർ നൽകിയതും ആശുപത്രിയിലെ വേഗത്തിലുള്ള ഇടപെടലുമാണ് രോഗിയുടെ ജീവൻ രക്ഷിക്കാൻ കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പൂർണ ആരോഗ്യവതിയായ സുസ്മിതയെ ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലാക്കാപ്പിള്ളി, ജോയിന്‍റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേംപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ പൂച്ചെണ്ടുകൾ നൽകി യാത്രയാക്കി.

തന്നെയും കുടുംബത്തെയും പരിചരിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും മറ്റ് ആശുപത്രി അധികൃതർക്കും മധുരം നൽകിയാണ് ഭർത്താവ് പ്രീതം കലാസ്കറും മകളുമടങ്ങുന്ന കുടുംബം ആശുപത്രി വിട്ടത

Kerala

കോമിക് കോൺ കൊച്ചി എഡിഷൻ അങ്കമാലിയിൽ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പോപ്പ് കൾച്ചർ ആഘോഷങ്ങളിലൊന്നായ കോമിക് കോൺ ഇന്ത്യയുടെ കൊച്ചി എ‍ഡിഷൻ ഫെബ്രുവരി 28, മാർച്ച് ഒന്ന് തീയതികളിൽ അങ്കമാലി അഡ്‌ലക്സ് കൺവൻഷൻ സെന്‍ററിൽ നടക്കും.

പാനൽ സെഷനുകൾ, തത്‌സമയ പ്രകടനങ്ങൾ, കോസ്‌പ്ലേ മത്സരങ്ങൾ, സ്റ്റാൻഡ്-അപ്പ് കോമഡി, സംഗീതപരിപാടികൾ തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടക്കും.

കേരളത്തിലെ ആരാധകർ, കലാകാരന്മാർ, കോസ്‌പ്ലേയർമാർ, യുവ സൃഷ്‌ടാക്കൾ എന്നിവർക്ക് പിന്തുണയും പ്രചോദനവും ലഭിക്കുന്ന ഒരു സ്ഥലമായി ഈ പതിപ്പ് മാറുമെന്നാണു പ്രതീക്ഷയെന്ന് കോമിക് കോൺ ഇന്ത്യയുടെ സിഇഒ ഷെഫാലി ജോൺസൺ പറഞ്ഞു.

ക്രഞ്ചിറോളിന്‍റെ പിന്തുണയോടെ മാരുതി സുസുക്കി അരീന അവതരിപ്പിക്കുന്ന കോമിക് കോണിന്‍റെ ടിക്കറ്റുകൾ ഇപ്പോൾ സൊമാറ്റോയുടെ ഡിസ്ട്രിക്‌ട് ആപ്പിൽ ലഭ്യമാണ്.

Kerala

കോടതിയിൽ ഹാജരാക്കാൻ എത്തിച്ചു; മോഷണക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

അങ്കമാലി: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. അസം സ്വദേശി രൂഹുൽ അമീൻ (28) ആണ് രക്ഷപ്പെട്ടത്.

ആലുവ മുട്ടത്തെ ഐടി സ്‌ഥാപനത്തിൽ നിന്നു നിർമാണ സാമഗ്രികൾ മോഷ്‌ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. ആലുവ മജിസ്ട്രേറ്റ് അവധിയായിരുന്നതിനാൽ പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കാൻ എത്തിച്ചതായിരുന്നു.

കോടതിക്ക് മുൻപിൽ ജീപ്പ് നിർത്തിയ ഉടനെ കൈവിലങ്ങുകൾ ഇല്ലാത്ത പ്രതി ഇറങ്ങി ഓടുകയായിരുന്നു. പോലീസ് പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.

 

Kerala

അങ്കമാലിയിലെ കുഞ്ഞിന്‍റെ കൊലപാതകം; അമ്മൂമ്മ അറസ്റ്റിൽ

കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകത്തിൽ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പോലീസ് പരിശോധിക്കും.

അങ്കമാലി കറുകുറ്റിയിൽ ആന്‍റണി റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മുറിവിന്‍റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്.

Kerala

അങ്കമാലിയിലെ കുഞ്ഞിന്‍റെ മരണം കൊലപാതകം; അമ്മൂമ്മ കസ്റ്റഡിയിൽ

കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. അങ്കമാലി കറുകുറ്റിയിൽ ആന്‍റണി റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തും. കുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം.

മറ്റെന്തെങ്കിലും പ്രേരണയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മുറിവിന്‍റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്.

 

 

District News

മൂക്കന്നൂരിൽ വനിതാ ഖാദി വ്യവസായകേന്ദ്രം മന്ദിരോദ്ഘാടനം

അങ്കമാലി : മൂക്കന്നൂർ വനിതാ ഖാദി വ്യവസായ കേന്ദ്രത്തിന്‍റെ പുതിയ മന്ദിരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് മനോജ്‌ മൂത്തേടൻ ഉദ്ഘാടനം നിർവഹിച്ചു. എറണാകുളം ജില്ല പഞ്ചായത്ത് 2024-'25 വാർഷിക പദ്ധതിയുടെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നിർവഹണം നടത്തിയത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി ജോർജ് അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിബീഷ്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ എം.ഒ. ജോർജ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗ്രേസി ചാക്കോ , ജസ്റ്റി ദേവസി , സിനി മാത്തച്ചൻ ,ലൈജോ ആന്‍റു , പോൾ പി.ജോസഫ് ,ടി.എം. വർഗീസ്, ജോസ് മാടശേരി, ലീലാമ്മ പോൾ , ജയശ്രീ എന്നിവർ പ്രസംഗിച്ചു.

Latest News

Corehub Up